ഇവിടെ അമര്‍ത്തിയാല്‍ കാശു കിട്ടും

പണക്കാരനാകണോ.....? ഇവിടെ അമര്‍ത്തൂ...

Tuesday, December 7, 2010

To Chapath Mala.......

24 nu justinte veetil varunnnr perum phone numberum ivide ezhuthi register cheyyuka


name                      phone                      can Join From
1.Sharon                      9447782052             Kottayam

PODAAAAAAA  $#%^$#%^$#^%#$... AA $%&^%$&^%$& OKE VEETIL AARU POKUM ---------NAZEEM

2.Alhad                9447782051        Evidunnu venelum
Apo nee oke ithu oru van paripadi aakkan ulla uddeshama alle.. Njangak ithavanu x’mas illeda.. Ammayinte molku elippani.. xmas aaghishikkaruth.. elippani alle.. vere enthanelum saramillarunnu.. shoo.. Ethayalum njanum kudi vannotte..

3. Justin           9447900770/9497391973/04869214646         chappath city



Thursday, October 21, 2010

ടാപ്ലിയു ടാപ്ലിയു ടാപ്ലിയു . യുണി ടവെലോപേര്‍സ. കോം

hi.jpg


ഒരു കൂട്ടം അഭ്സ്ഥ വിധ്യര്‍  ചേര്‍ന്ന്  മുന്നോട്ടു വെക്കുന്ന  ഒരു ചിലന്തി വലയിലേക്ക്  നിങ്ങളെ  ഞങ്ങള്‍ 
അകര്ഷിപ്പിക്കുന്നു.  ഇത് ആരെയും തോല്പിക്കാന്നോ  അനുകരിക്കണോ അല്ല, തികച്ചും ജീവിത വിജയത്തിന്‍റെ
കാലു വെപ്പായി  കണ്ടാല്‍ മതി  ( അങ്ങനെ കാണാന്‍ പറ്റിയില്ലേല്‍ സാരമില്ല  ഞങ്ങള്‍ ക്ഷമിചോളാം)... 

ഞങ്ങള്‍  താങ്കളുടെ എല്ലാവിധ  സഹായങ്ങളും സ്വാഗതം ചെയ്യുന്നു... എന്ന്  വിനിതനായി  ടോണി , സരവണന്‍ 

Tuesday, September 14, 2010

മമ്മൂട്ടി: ഭാഷയും ദേശവും

ഒന്ന്
നടന്‍ ഭാഷാപഠനത്തിന്റെ ഉപകരണമാകുമ്പോള്‍

ഭാഷയുടെ ഓജസ്സും വ്യതിരിക്തതയും എത്രത്തോളം ജനകീയമാണെന്ന് പരിശോധിക്കപ്പെടുന്നതിന്റെ സൂചകങ്ങളിലൊന്ന് പ്രാദേശികമായി അത് നേടിയെടുക്കുന്ന സ്വീകാര്യതയാണ്.സ്വീകാര്യതയുടെ ആധാരം ഓരോ സമൂഹത്തിന്റെയും വ്യവഹാരോപാധിയെന്ന നിലയില്‍ ഭാഷക്കുള്ള പ്രാദേശികസ്വഭാവവുമാണ്. ഇക്കാര്യത്തില്‍ സുഭദ്രമായ നിലയാണ് എക്കാലത്തും നമ്മുടെ മാതൃഭാഷക്കുള്ളത്.പാറശ്ശാല മുതല്‍ മഞ്ചേശ്വരം വരെയുള്ള ജനതതി നിര്‍ലോഭം കൊണ്ടും കൊടുത്തും മലയാളത്തെ സമ്പുഷ്ടമാക്കി.വ്യത്യസ്ത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തിന്റെ ഭൂപ്രകൃതിയെ പലവിധത്തില്‍ വര്‍ഗ്ഗീകരിക്കാമെങ്കിലും ചരിത്രപരമായി അത് അറിയപ്പെടുന്നത് ആറു പ്രവിശ്യകളായാണ്.

1.വടക്കേ മലബാര്‍(കാസര്‍ഗോഡ്,കണ്ണൂര്‍ ജില്ലകളും വയനാട് ജില്ലയിലെ മാനന്തവാടി,കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി,വടകര എന്നീ താലൂക്കുകളും)

2.മലബാര്‍ (മലപ്പുറം,മാനന്തവാടി ഒഴിച്ചുള്ള വയനാട് ജില്ല,വടകരയും കൊയിലാണ്ടിയുമൊഴിച്ചുള്ള കോഴിക്കോട്,,ചിറ്റൂരൊഴിച്ചുള്ള പാലക്കാട ജില്ല,തൃശൂര്‍ ജില്ലയുടെ ഭാഗങ്ങള്‍)

3.കൊച്ചി (പാലക്കാട് ജില്ലയിലെ ചിറ്റൂര്‍,എറണാകുളത്തിന്റെയും തൃശൂരിന്റെയും ഭാഗങ്ങള്‍)
4.വടക്കന്‍ തിരുവിതാംകൂര്‍ (ഇടുക്കി,എറണാകുളം ജില്ലയുടെ ഭാഗങ്ങള്‍)

5.മദ്ധ്യ തിരുവിതാംകൂര്‍ (കോട്ടയം,ആലപ്പുഴ,പത്തനംതിട്ട ജില്ലകളും ഇടുക്കിയുടെ തെക്കന്‍ഭാഗങ്ങളും കൊല്ലം ജില്ലയുടെ വടക്കന്‍ ഭാഗങ്ങളും)

6.തെക്കന്‍ തിരുവിതാംകൂര്‍ (കൊല്ലത്തിന്റെ തെക്കന്‍ ഭാഗങ്ങളും തിരുവനന്തപുരവും)

ഈ പ്രദേശങ്ങളിലെല്ലാം പ്രാദേശികഭാഷകളുടെ കൂടുതല്‍ വേര്‍തിരിക്കാവുന്ന അവാന്തരങ്ങള്‍ നിലനില്‍ക്കുന്നു .ഒപ്പം ഇതരസംസ്ഥാനങ്ങളിലെ മലയാളികളുടെയും മിഡില്‍ ഈസ്റ്റ്, യൂറോപ്പ് എന്നിവയടക്കം ആഗോളമലയാളിസമൂഹത്തിന്റെയും വക വേറെയും

വാമൊഴിപ്രധാനമായ ഭാഷയുടെ പ്രാദേശികഭേദങ്ങള്‍ സാമൂഹ്യ വ്യവസ്ഥിതി , ജാതിയും മതവും, തൊഴില്‍,ഭാഷാതിര്‍ത്തികളില്‍ നടക്കുന്ന പരസ്​പര ആദേശം,അധിനിവേശങ്ങളും കുടിയേറ്റങ്ങളും എന്നു തുടങ്ങി നിരവധി സാഹചര്യങ്ങളുടെ പുന:ക്രമീകരണങ്ങളാണ്.ഇവയൊക്കെത്തന്നെ കാലാകാലങ്ങളില്‍ നമ്മുടെ സാഹിത്യത്തിലും മറ്റു കലാരൂപങ്ങളിലും ഏറിയും കുറഞ്ഞും പ്രകടമായിട്ടുമുണ്ട്.ഭാഷാസിനിമകളുടെ കാര്യത്തിലും സ്ഥിതി വിഭിന്നമല്ല.

പ്രാദേശികതയും ഭാഷാവ്യതിയാനവും പശ്ഛാത്തലമായ ചലച്ചിത്രങ്ങള്‍,സ്ഥലപ്പെരുമയായി ഉച്ചാരണവൈവിധ്യങ്ങളോടെയെത്തിയ കഥാപാത്രങ്ങള്‍,സ്വതസിദ്ധമായ പ്രാദേശികഭാഷണങ്ങള്‍ക്കുടമകളായ നടന്‍മാര്‍ എന്നിങ്ങനെ മലയാളസിനിമക്ക് ഭാഷണവൈചിത്ര്യവുമായുള്ള ബന്ധം വലുതാണ്.ഇത്തരത്തില്‍ കേരളത്തിലെ പ്രാദേശികഭാഷകളെ ഫലപ്രദമായി ഉള്‍ക്കൊള്ളുന്ന കഥാപാത്രങ്ങളും അതവതരിപ്പിച്ച നടന്‍മാരും നിരവധിയാണ്.എന്നാല്‍ കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ഭാഷണവൈചിത്ര്യം ഏറ്റവും സാര്‍ത്ഥകമായി കൈകാര്യം ചെയ്ത നടന്‍ മമ്മൂട്ടിയാണ്.പാറശ്ശാല മുതല്‍ മഞ്ചേശ്വരം വരെയുള്ള ജനതയെ പ്രതിനിധാനം ചെയ്യുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചു എന്നതുമാത്രമല്ല,ദേശം ഏതെന്ന് വിവേചിച്ചറിയാനാകാത്ത വാമൊഴിവൈവിധ്യങ്ങള്‍ പോലും ചില കഥാപാത്രങ്ങള്‍ക്കുവേണ്ടി അദ്ദേഹം പ്രയോഗത്തിലാക്കി. ഉച്ചാരണത്തില്‍ പുലര്‍ത്തിയിരിക്കുന്ന സൂക്ഷ്മത തന്നെ മമ്മൂട്ടിക്ക് അത്തരം പ്രാദേശികസ്വഭാവങ്ങളെ സ്വാംശീകരിക്കാന്‍ കഴിഞ്ഞതിന്റെ പ്രത്യക്ഷോദാഹരണമാണ്.ആ നിലക്ക് തന്നെയാണ് അദ്ദേഹം ഭാഷാ പഠനത്തിനുള്ള ഉപകരണം കൂടി ആകുന്നതും.

1971 ല്‍ അനുഭവങ്ങള്‍ പാളിച്ചകളിലൂടെ ചലച്ചിത്രരംഗത്തേക്കു കടന്നു വന്ന മമ്മൂട്ടിയുടെ അഭിനയപ്രതിഭയുടെ അച്ചുതണ്ടില്‍ കാല്‍നൂറ്റാണ്ടിലധികമായി ചുറ്റിത്തിരിയുന്ന മലയാളസിനിമക്ക് അദ്ദേഹം നല്‍കിയ ക്ലാസ്സിക് കഥാപാത്രങ്ങള്‍ നിരവധിയാണ്.അസാമാന്യമായ സാന്നിധ്യം കൊണ്ടും ശബ്ദസൗഷ്ഠവം കൊണ്ടും അവിസ്മരണീയമായ ഈ കഥാപാത്രങ്ങളില്‍ പലതിന്റെയും അഭിനയസ്വീകാര്യത കേരളത്തിലോ ഇന്ത്യയിലോ മാത്രം ഒതുങ്ങുന്നില്ല.വടക്കന്‍ വീരഗാഥയിലെ ചന്തുചേകവര്‍,അംബേദ്കര്‍,വിധേയനിലെ ഭാസ്‌കരപട്ടേലര്‍,പൊന്തന്‍മാട,പഴശ്ശിരാജ,പലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിലെ മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജി, അമരത്തിലെ അച്ചൂട്ടി,തനിയാവര്‍ത്തനത്തിലെ ബാലന്‍ മാസ്റ്റര്‍, മൃഗയയിലെ വാറുണ്ണി,അടിയൊഴുക്കുകളിലെ കരുണന്‍,സുകൃതത്തിലെ രവിശങ്കര്‍,ന്യൂഡല്‍ഹിയിലെ ജി കെ,കറുത്ത പക്ഷികളിലെ മുരുകന്‍,കാഴ്ചയിലെ മാധവന്‍,ഭൂതക്കണ്ണാടിയിലെ വിദ്യാധരന്‍, യവനികയിലെ ജേക്കബ് ഈരാളി തുടങ്ങി എത്രയെത്ര ഉദാഹരണങ്ങള്‍. ഈ കഥാപാത്രങ്ങളില്‍ പലതിന്റെയും സ്വത്വം തന്നെ കുടികൊള്ളുന്നത് അവക്ക് നിശ്ചയിക്കപ്പെട്ട വര്‍ഗ്ഗീകരിക്കപ്പെട്ട പ്രദേശഭാഷകളുടെ ശക്തിയും ചൈതന്യവും പണിക്കുറ തീര്‍ത്ത് പ്രകടിപ്പിക്കാന്‍ ഈ നടന് കഴിഞ്ഞതുകൊണ്ടാണ്. വിപണിസിനിമയെന്നോ സമാന്തരസിനിമയെന്നോ വിഭജിച്ചാല്‍പ്പോലും ഇരുഗ്രൂപ്പിലും പെടുത്തി വെവ്വേറെ പഠനാര്‍ഹമാക്കാവുന്ന വാമൊഴിവഴക്കത്തിന്റെ പ്രതീകങ്ങളായ കഥാപാത്രങ്ങള്‍ ഇത്തരത്തില്‍ നിരവധിയാണ്.

'Acting is by far and away the toughest job,in terms of film making and may be even the arts.How they do it I don't know, but they have to be allowed to get their satisfaction'ഒരു കഥാപാത്രത്തെ അഭിനയിച്ചു ഫലിപ്പിക്കുന്നത് എത്രമാത്രം ക്ലേശകരമാണെന്ന് വ്യക്തമാക്കുന്നതാണ് ഓസ്‌കാര്‍ അവാര്‍ഡ് ജേതാവായ അമേരിക്കന്‍ സംവിധായകന്‍ ജോനാതന്‍ ഡമ്മെയുടെ ഈ അഭിപ്രായം.ആ നിലക്ക് സംഭാഷണങ്ങളിലെ ഈണം,നീട്ടല്‍,കുറുക്കല്‍,പദങ്ങളുടെ ഊന്നല്‍ തുടങ്ങിയവ മുന്‍നിര്‍ത്തി കഥാപാത്രത്തിന്റെ ദേശസ്ഥിതി വ്യക്തമാക്കുകയെന്ന സൂക്ഷ്മാംശബദ്ധമായ അഭിനയപദ്ധതിയില്‍ മമ്മൂട്ടി നേടുന്ന വിജയം നിരീക്ഷണവിധേയമാക്കുന്നത് ഭാഷാപഠനത്തിന് മുതല്‍ക്കൂട്ടുമാണ്.

തെക്കന്‍ തിരുവിതാംകൂറുകാരന്‍ രാജമാണിക്യം മുതല്‍ കന്നടത്തിന്റെ ഉച്ചാരണസ്വാധീനമുള്ള ഭാസ്‌കരപട്ടേലര്‍ വരെ നീളുന്ന മലയാളിസമൂഹത്തിന്റെ പ്രാദേശിക പ്രതിനിധികളില്‍ ചിലരാണ് ഇവിടെ പരാമര്‍ശിക്കപ്പെടാന്‍ പോകുന്നത്.വാണിജ്യസിനിമയിലേതെന്നോ സമാന്തരസിനിമയിലേതെന്നോ വിവേചനമില്ലാതെ ഇത്തരം പ്രാദേശികഭാഷാവൈചിത്ര്യങ്ങളോടുള്ള എല്ലാ വിഭാഗം ആളുകളുടെയും അപരിചിതത്വം കുറക്കാന്‍ സഹായകമായത് പ്രധാനമായും മമ്മൂട്ടിയുടെ താരസാന്നിധ്യമാണ്.പരിമിതമായ സ്ഥലത്തുപോലും ഭാഷാവൈചിത്ര്യത്തിനും അതിന്‍മേലുള്ള അപരിചിതത്വത്തിനും എത്രത്തോളം വൈജാത്യമുണ്ടെന്ന് വ്യക്തമാക്കാന്‍ ഒരുദാഹരണം നോക്കാം.കാസര്‍കോട് ജില്ലയില്‍ മാത്രം നുണ പറച്ചിലിന് മുപ്പതോളം വാക്കുകള്‍ പ്രചാരത്തിലുണ്ടെന്ന് നാട്ടുഭാഷാനിഘണ്ടുവായ പൊഞ്ഞാറില്‍ നിന്നു വ്യക്തമാകുന്നു.പുളു,പഞ്ചാത്തിക്ക,ബീമ്പ്,ലൊട്ട , സൊള,പയ്യാരം , ബിശ്യം എന്നു തുടങ്ങി സര്‍വ്വസാധാരണമായി അതത് പ്രദേശങ്ങളില്‍ പ്രചാരത്തിലിരിക്കുന്ന ഈ വാക്കുകള്‍ ചെറിയൊരു ഭൂപ്രകൃതിയുടെ അതിരുകള്‍ക്കപ്പുറം പലപ്പോഴും ദുര്‍ഗ്രഹമാകുന്നു.ബോധപൂര്‍വ്വമല്ലെങ്കില്‍കൂടി നിരവധി ലഘുസമൂഹങ്ങളുടെ ഇത്തരത്തിലുള്ള സമ്പര്‍ക്കഭാഷകള്‍ സംസ്ഥാനത്തുടനീളമുള്ള പ്രേക്ഷകരുടെ ഏകസമൂഹത്തിന് പഠിപ്പിച്ചുകൊടുക്കാനും ശരീരം കൊണ്ടും ശാരീരം കൊണ്ടും മമ്മൂട്ടിക്ക് കഴിഞ്ഞിരിക്കുന്നു.

Saturday, September 4, 2010

Adikuruppu Malsaram.......


Aakarshakamaaya Adikuripukal Kshanikunnu

Wednesday, August 18, 2010

Charcha



aattunnotoru company thudangi.. ningale oke vilich ketti.. tour kondpoyi.. ennit avasanam.. nee.. edaa.. hmm.. vendaa.. onum parayenda.. nee olikkenda.. ninne thanneya nokkunnath...

Wednesday, August 4, 2010

അച്ചായന്‍ വഴി പിഴച്ചു പോയേ

Philip: hmm......thts frndsship.... but i am not talking about that ......  once i really love u.............................................

Monday, July 26, 2010

ആര് പറഞ്ഞു... എപ്പോള്‍ പറഞ്ഞു...

ഓഹോ... തന്നത് തിരിച്ചു തരും എന്നരിഞ്ഞിരുന്നേല്‍...

ഹാ... പോട്ടെ... (ചിരി)...

Friday, July 16, 2010

ആഗസ്റ്റ് 1ന് രണ്ടാം ഭാഗമൊരുങ്ങുന്നു

പുത്തന്‍ ട്രെന്‍ഡുകളുടെ പിന്നാലെയല്ല, മുന്നില്‍ തന്നെ പോകുന്ന താരമാണ്. മമ്മൂട്ടി. സിനിമയിലെ നവാഗത പ്രതിഭകളെ തിരിച്ചറിയുകയും അവര്‍ക്ക് അവസരം കൊടുക്കുകയും ചെയ്യുന്നതില്‍ മമ്മൂട്ടി എപ്പോഴും ശ്രദ്ധിയ്ക്കാറുണ്ട്. ഇതുമാത്രമല്ല, സിനിമയിലെ പുതിയ ട്രെന്‍ഡ് എന്തെന്ന് മനസ്സിലാക്കാനും അതിനോട് കൃത്യമായി പ്രതികരിയ്ക്കാനും താരം ശ്രദ്ധിയ്ക്കാറുണ്ട്.

മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന താരത്തിന്റെ കരിയര്‍ പരിശോധിച്ചാല്‍ ഇക്കാര്യം മനസ്സിലാവും. ഇപ്പോള്‍ മലയാളത്തിലെ തരംഗമായി മാറിയിരിക്കുന്ന തുടരന്‍ സിനിമകളുടെ കാര്യത്തിലും താരം ഇതേ നിലപാട് തന്നെയാണ് പുലര്‍ത്തുന്നത്. ഏതാനും വര്‍ഷം മുമ്പ് സിബിഐ സിനിമകളുടെ പരമ്പരകളുമായി മലയാളത്തില്‍ ഈ ട്രെന്റിനെ സജീവമാക്കിയ താരം ഇപ്പോഴിതാ തന്റെ മറ്റൊരു പഴയ ഹിറ്റ് കഥാപാത്രത്തെ കൂടി തിരിച്ചുകൊണ്ടുവരാന്‍ ഒരുങ്ങുകയാണ്.

1988ല്‍ പുറത്തിറങ്ങിയ ആഗസ്റ്റ് 1ന്റെ തുടര്‍ച്ചയ്ക്കാണ് മമ്മൂട്ടി വീണ്ടും തയാറായിരിക്കുന്നത്. എസ്എന്‍ സ്വാമിയുടെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ആഗസ്റ്റ് ഒന്നിലെ പെരുമാള്‍ എന്ന കഥാപാത്രം മലയാള സിനിമയിലെ പൊലീസ് കഥാപാത്രങ്ങളില്‍ തികച്ചും വേറിട്ട് നില്‍ക്കുന്ന ഒന്നായിരുന്നു.

അടിയും തടയുമൊന്നുമില്ലാതെ ബുദ്ധിപൂര്‍വം കുറ്റവാളിയെ കുടുക്കുകയെന്നതായിരുന്നു പെരുമാളിന്റെ പ്രത്യേകത.  മലയാളത്തിലെ ഏറ്റവും മികച്ച വില്ലന്‍ കഥാപാത്രങ്ങളിലൊന്നായിരുന്നു ക്യാപ്റ്റന്‍ രാജു അവതരിപ്പിച്ച വാടകക്കൊലയാളിയുടെ വേഷം .

അടുത്തവര്‍ഷമാദ്യം ചിത്രീകരണം തുടങ്ങാന്‍ പ്ലാന്‍ ചെയ്തിരിയ്ക്കുന്ന സിനിമയുടെ സംവിധായകന്‍ സിബി മലയില്‍ ആയിരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു യുവസംവിധായകന് വേണ്ടിയാണ് സ്വാമി തൂലിക ചലിപ്പിയ്ക്കുന്നതെന്നാണ് സൂചനകള്‍. എന്തായാലും ആഗസ്റ്റ് 1 നേടിയ വിജയത്തിന്റെ ആവര്‍ത്തനം രണ്ടാം ഭാഗത്തിനും ലഭിയ്ക്കുമെന്ന് നമുക്ക് പ്രതീക്ഷിയ്ക്കാം.

സ്വകാര്യം- പെരുമാളിന്റെ പിതൃത്വം സ്വാമിയ്ക്കല്ലെന്നത് അധികമാരും അറിയാത്ത രഹസ്യമാണ്. 1973ല്‍ പുറത്തിറങ്ങിയ ഫ്രഞ്ച് ക്ലാസിക്കായ 'ദ ഡേ ഓഫ് ദ ജക്കാള്‍' എന്ന ചിത്രമാണ് മലയാളത്തില്‍ ആഗസ്റ്റ് ഒന്നായി പുനര്‍ജ്ജനിച്ചത്. ഫ്രഞ്ച് പ്രസിഡന്റിനെ വധിയ്ക്കാനെത്തുന്ന വാടകക്കൊലയാളിയുടെ കഥയാണ് 'ദ ഡേ ഓഫ് ദ ജക്കാള്‍' പറഞ്ഞത്. മലയാളത്തിലെത്തിയപ്പോള്‍ സ്വാമി ഫ്രഞ്ച് പ്രസിഡന്റിന് പകരം കേരള മുഖ്യമന്ത്രിയെ ആ വേഷത്തിലേക്ക് നിയോഗിച്ചുവെന്ന് മാത്രം.

ഒരു നാള്‍ വരും പരാജയ ഭീഷണിയില്‍ ......

 ലാല്‍ ചിത്രം പ്രദര്‍ശനത്തിനെത്തുമ്പോള്‍ തിയറ്ററുകള്‍ ഉത്സവവപറമ്പാകുന്നതെല്ലാം പഴങ്കഥകളാവുകയാണോ? അടുത്തകാലത്തിറങ്ങിയ ലാല്‍ സിനിമകളുടെ പ്രകടനമാണ് ഇത്തരമൊരു സംശയം ഉണര്‍ത്തുന്നത്.

ഏറെ പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തിയ ഒരു നാള്‍ വരും എന്ന ചിത്രത്തിന് ലഭിച്ച തണുത്ത വരവേല്‍പ്പ് ലാലിന്റെഅഭ്യുദയകാംക്ഷികളെ അസ്വസ്ഥരാക്കുന്നതാണ്. മോഹന്‍ലാല്‍-ശ്രീനിവാസന്‍ ടീമിന്റെ കൂട്ടുകെട്ടില്‍ പിറന്ന ചിത്രം വന്‍വിജയം നേടുമെന്നാണ് സിനിമാലോകം കരുതിയിരുന്നത്. എന്നാല്‍ തിയറ്ററുകളില്‍ നിന്നു ലഭിയ്ക്കുന്ന സമ്മിശ്രപ്രതികരണം ഒട്ടും ശുഭകരമല്ലെന്നതാണ് സത്യം.

കഴിഞ്ഞയാഴ്ച സംസ്ഥാനത്തെ 71 തിയറ്ററുകളിലാണ് സിനിമ റിലീസ് ചെയ്തത്. എന്നാല്‍ ലാല്‍ സിനിമകളിറങ്ങുമ്പോഴുള്ള ആരാധകരുടെ തള്ളിക്കയറ്റം ഒറ്റ സെന്ററിലും ഇല്ലാത്തത് മലയാള സിനിമാ വിപണിയെ തന്നെ ഏറെ അമ്പരിപ്പിയ്ക്കുന്നു. സൂപ്പര്‍താരമെന്ന നിലയില്‍ ലാലിന്റെ താരമൂല്യത്തെ കാര്യമായി ബാധിയ്ക്കുന്നതാണ് ഇത്.

മോഹന്‍ലാല്‍ ആരാധകരുടെ ശക്തികേന്ദ്രങ്ങളായ എറണാകുളം, തിരുവനന്തപുരം പോലുള്ള നഗരങ്ങളില്‍ സാധാരണഗതിയില്‍ ഒന്നിലധികം സെന്ററുകളിലാണ് അദ്ദേഹത്തിന്റെ സിനിമകള്‍ റിലീസ് ചെയ്യുക. പക്ഷേ ഇവിടെയെല്ലാം ഒരോ കേന്ദ്രങ്ങളില്‍ വീതമാണ് ചിത്രം റിലീസ് ചെയ്തത്. എന്നിട്ടു പോലും ഒരു ഇനീഷ്യല്‍ പുള്‍ സൃഷ്ടിയ്ക്കാന്‍ ചിത്രത്തിന് കഴിയുന്നില്ല. എറണാകുളത്തെ ഏറ്റവും വലിയ തിയറ്ററായ സരിതയില്‍ നൂണ്‍ഷോ മാത്രമാണ് ഒരു നാള്‍ വരും പ്രദര്‍ശിപ്പിയ്ക്കുന്നത്. മറ്റു ഷോകളെല്ലാം ഇടത്തരം തിയറ്ററായ സവിതയിലാണ് പ്രദര്‍ശിപ്പിയ്ക്കുന്നത്. തൊള്ളായിരം സീറ്റുകളുള്ള തിരുവനന്തപുരത്തെ ശ്രീകുമാര്‍ തിയറ്ററിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. വാരാന്ത്യത്തില്‍പ്പോലും കഷ്ടിച്ച് ഹൗസ്ഫുള്‍ ആകുമ്പോള്‍ അഡ്വാന്‍സ് ബുക്കിങിന്റെ കാര്യവും പിന്നോക്കമാണ്. മറ്റൊരു വമ്പന്‍ തിയറ്ററായ കോട്ടയം അഭിലാഷില്‍ ആദ്യദിവസങ്ങളില്‍ പോലും 85 ശതമാനം കളക്ഷനാണ് ലലഭിച്ചത്

അലക്‌സാണ്ടര്‍ ദ ഗ്രേറ്റിന്റെ പരാജയത്തിന് ശേഷം ലാലിന്റെ തിരിച്ചുവരുമെന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ കരുതിയിരുന്ന ചിത്രമായിരുന്നു ഒരു നാള്‍ വരും എന്ന കാര്യം കൂടി ഓര്‍ക്കണം. എക്കാലത്തെയും ഷുവര്‍ബെറ്റായ മോഹന്‍ലാല്‍-ശ്രീനി ടീമിന്റെ സിനിമയാണ് ഈ പ്രതിസന്ധി നേരിടുന്നത്. ലാല്‍ തന്റെ റോള്‍ മനോഹരമാക്കിയെങ്കിലും ശ്രീനിയുടെ തിരക്കഥയില്‍ വന്ന പാളിച്ചകളാണ് ചിത്രത്തിന്റെ പ്രധാന ദൗര്‍ബല്യമെന്നാണ് നിരൂപകര്‍ വിലയിരുത്തപ്പെടുന്നത്.

ഇതൊക്കെയാണെങ്കിലും അണിയറയില്‍ ഒരുങ്ങുന്ന ഒരുപിടി ലാല്‍ സിനിമകള്‍ തിയറ്ററുകളെ വീണ്ടും ജനസമുദ്രമാക്കുമെന്നാണ് സിനിമാ ലോകം പ്രതീക്ഷിയ്ക്കുന്നത്.

ഭീഷണിയില്‍

Sunday, June 27, 2010

Usurae Pogudhae

intha boomiyila eppa vanthu nee pOrantha
en buththikkuLLa theeppOriya nee vethachcha
adi thaekku mara kaadu perusuthaan
chinna theekuchchi orasum sirusuthaan

adi thaekku mara kaadu perusuthaan
chinna theekuchchi orasum sirusuthaan
oru theekkuchchi vizhunthu pudikkuthadi
karun thaekku marakkaadu vedikkuthadi
usurae pOguthae
usurae pOguthae
othatta nee konjam suzhikkaiyilae
oh maaman thavikkiraen
madi pichcha kaekkuraen
manasa thaadi en maNi kuyilae
akkara seemaiyil nee irunthum
aiviral theeNdida nenaikkuthadi
akkini pazhamunnu therinjirunthum
adikkadi naakku thudikkuthadi

odambum manasum thooram thooram
otta ninaikkaen aagala
manasu sollum nalla solla
maaya odambu kaekkala
thaviya (ho ho..)
thavichchu (ho ho..)
usir thadam ketty thiriyuthadi (ho ho..)
thaiyilaan kuruvi (ho ho...)
enna thaLLi ninnu sirikkuthadi (ho ho..)
intha mammutha kirukku theeruma
adi manthirichchu vitta kOzhi maaruma
en mayakkaththa theeththu vechchu manichchiruma
chandiranum sooriyanum
suththi oru kOttil varuguthae
saththiyamum paththiyamum
ippa thalai suththi kedakkuthae

usurae pOguthae
usurae pOguthae
othatta nee konjam suzhikkaiyilae
oh maaman thavikkiraen
madi pichcha kaekkuraen
manasa thaadi en maNi kuyilae
akkara seemaiyil nee irunthum
aiviral theeNdida nenaikkuthadi
akkini pazhamunnu therinjirunthum
adikkadi naakku thudikkuthadi

intha ulagaththil ithu oNNum puthusilla
oNNu reNdu thappi pOgum ozhukkaththila
vithi solli vazhi pottaan manasapuLLa
vithivilakkilaatha vithiyumilla

etta irukkum sooriyan paaththu
mOttu virikkuthu thaamara
thottu vidaatha thooram irunthum
sontha banthamO pOgala
paamba
vizhutha
oru paagupaadu theriyalayae
paamba
irunthum
nenju bayappada ninaikkalaiyae
en kattaiyum oru naa saayalaam
en kaNNula un mugam pOguma
naan maNNukkuLLa un nenappu manasukkuLLa
chandiranum sooriyanum
suththi oru kOttil varuguthae
saththiyamum paththiyamum
ippa thalai suththi kedakkuthae

usurae pOguthae
usurae pOguthae
othatta nee konjam suzhikkaiyilae
oh maaman thavikkiraen
madi pichcha kaekkuraen
manasa thaadi en maNi kuyilae
akkara seemaiyil nee irunthum
aiviral theeNdida nenaikkuthadi
akkini pazhamunnu therinjirunthum
adikkadi naakku thudikkuthadi

usurae pOguthae
usurae pOguthae
othatta nee konjam suzhikkaiyilae
oh maaman thavikkiraen
madi pichcha kaekkuraen
manasa thaadi en maNi kuyilae
akkara seemaiyil nee irunthum
aiviral theeNdida nenaikkuthadi
akkini pazhamunnu therinjirunthum
adikkadi naakku thudikkuthadi

aah ha haa.....

Wednesday, June 23, 2010

Raavanan Preview



Raavanan - The Real Hero
IndiaGlitz  [Wednesday, May 12, 2010]
Perhaps this is the most anticipated film in recent times. Rightly so given the cast and crew assembled. Produced and directed by Mani Ratnam, ‘Raavanan’ stars Vikram, Aishwarya Rai and Prithviraj in the lead roles. The other cast comprises Prabhu, Karthik, Priyamani, Ranjitha, Munna and others.
‘Raavanan’ is inspired from the Asokavanam episode in Ramayanam. It is a modern day version of the episode where Raavanan kidnaps Sita and keeps her in Asokavanam. Later Raman ventures to save his wife and bring her back.
The story of ‘Raavanan’ is said to be this. Dev (Prithviraj) is a police officer who falls in love with a classical dancer Ragini (Aishwarya Rai) and marries her. Post marriage Dev is posted in a tribal town controlled by Veera (Vikram) whose writs alone control the people of the town. Veera, the warlord is seen as challenger and the law enforcers lead by Dev believe the key to bringing order to the place is to crush Veera.
In an attempt to vanquish Vikram, Prithviraj misses the target and kills Priyamani who is the sister of Vikram. An infuriated, Vikram kidnaps Aishwarya Rai and takes her into the forest. This draws Prithviraj into the forest and the forest becomes their battle ground.  The dense, confusing and scary jungle sets in motion a string of events which test their beliefs and change their fortunes. When Prithviraj finds Aishwarya in the jungle he suspects her womanhood. A new battle then begins which becomes a battle between good and evil; Raavanan and Raman and at the end they all confront many truths. You can be sure of a startling climax typical of the creative genius Mani Ratnam.
So how are the characters in Ramanyam linked?  Prithviraj plays a character inspired by Raman, Vikram enacts the role of Raavanan and Aishwarya the role of Sita. The supporting characters are also worked out something like this. Karthik is the modern day Hanuman and Munna is the brother Lakshmanan. Priyamani plays the role of Raavanan's sister Soorpanakai. The role played by Prabhu and Ranjitha are not known yet.
‘Raavanan’ brings together Prabhu and Karthik after more than a decade. The have the same fire they had in ‘Agni Natchathram’.
Vikram has said “Acting in ‘Raavanan’ is like being part of three Mani Ratnam projects, because, each and every scene was shot thrice”
Aishwarya also has an equally powerful role. Probably this is the film which would bring out the real talents of Aishwarya.
The contemporary and modern Indian classical dancer Astad Deboo has choreographed a climactic life and death dance sequence with a tandav of passion, revenge and liberation for Ash. This is a fusion of kathak, ballet and contemporary dance which will show Ash in a new light. The steps are complex and new and Ash had danced bare feet on slippery ground. She also did the steps twice over and in quick succession, first with Abhishek for the Hindi and then with Vikram for the Tamil.
Another surprise from Aishwarya is going to be her voice in Tamil. Ash has painstaking dubbed her voice for Tamil and nobody will be able to say she is not a Tamilian after hearing her speak. And making her more beautiful in the film is the celebrated fashion designer Sabyasachi Mukherjee who has designed clothes for Ash in ‘Raavanan’.
The film was extensively shot in numerous locations around India including Pollachi, Ooty, Chalakudy, Athirapally of Kerala, Jhansi, Kolkata, Mahabaleshwar and in the Malshej Ghats in Maharashtra. Picturesque locations like the forest near the Athirapally waterfalls in Kerala is going to be real treat to the eyes. Athirapally waterfalls seem to be Mani's favourite location as had filmed ‘Uyire’ song “Ennuyire”, and the ‘Guru’ song “Venmegam” at the same location earlier.
The cinematography is by Santosh Sivan, who replaced Manikandan as the cameraman and he has given the film a never before seen look and feel. Mani Ratnam – Santosh Sivan duo has worked wonders before in blockbuster like ‘Roja’, ‘Thalapathi’, ‘Iruvar’ and ‘Uyire’.
‘Raavanan’ has numerous action scenes of the Kerala martial art form kalarippayattu. Kalatipattu exponents Sunil and his brothers who have trained celebrities like SRK and Jackie Chan have composed the action scenes.
‘Raavanan’ is a tri-lingual also made simultaneously in Hindi as ‘Raavan’ and ‘Villain’ in Telugu. With Abhiskek Bachchan playing the title role and Vikram plays the role of Rama. Aishwarya Rai plays the role of Sita in all three versions.
Audience expects ‘Ravannan’ to be the best of Mani till date. By raising intriguing questions on the protagonist like did such a man ever exist? Is ‘Raavanan’ the line that divides Good from Evil? Is there a Ram inside Raavan? And a Raavan inside each of us? Mani Ratnam has opened our minds to question our conscience.
Music of the movie is composed by Oscar winner A R Rahman with lyrics penned by Vairamuthu. It features 6 songs and the music was soft launched on May 5 by Sony Music.
‘Raavanan’ is produced by Mani Ratnam under the banner of Madras Talkies at a budget of Rs. 55 crores. Being his home production, Mani Ratnam has not compromised anything for the quality. He has even brought specific dogs that look like wolves from Australia for a whopping Rs.3 crores for a particular scene.
‘Raavanan’ is distributed by Madras Talkies and Big Cinemas and will hit the screens on June 18, 2010.

Thursday, June 10, 2010

Price the lord.....

Alleluya alleluya yesuvin sthuthi paadaam(2)
Seon manavalan yesu raja rajan sanjariyin jeevante 
naadhan(2)
mathiyayavane mal priyane sthuthi cheiyuka nee maname(2)
poo mazhayum neeyalle thenmazhayum neeyalle
halleluya paadi ninne othi othidaam 

Seon manavalan yesu raja rajan sanjariyin jeevante 
naadhan(2

Thinmakal aandaan inoolam inum muinl kireedam thanengilum
(2)
ente jeeva jalam aa ente rekshakanum aa(2)
sneham aayi oorunna devadhoothane

Seon manavalan yesu raja rajan sanjariyin jeevante 
naadhan(2)

paavangal ellaam mullaaniyai nin kaivella thannil 
thaannengilum (2)
paava shaapa mozhiyaam sowkyam enil varuvaan(2)
nanmayumai vanna nalla rejane

Seon manavalan yesu raja rajan sanjariyin jeevante 
naadhan(2)

pathiyayavane varu priyane
sthuthi cheiyuka nee malamele(2)
poo mazhayum neeyalle thinmazhayum neeyalle
alleluya paadi ninne paadi vazhthidaam

Seon manavalan yesu raja rajan sanjariyin jeevante 
naadhan(2)

Tuesday, June 8, 2010

കാല്‍ പന്ത് കളിയുടെ വെള്ള പട്ടാളം

സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യതിന്റെ പിന്‍ തലമുരകാര്‍ ലോഗം കീഴടക്കാന്‍ കാല്‍ പന്ത് കളിയുടെ വെള്ള പട്ടാളം ഇതാ വരുന്നു .....................

Fun & Info @ Keralites.net Fun & Info @ Keralites.net DAVID BECKHAM
Fun & Info @ Keralites.net
JOHN TERRY
Fun & Info @ Keralites.net
RIO FERDINAND
Fun & Info @ Keralites.net
STEVEN GERRARD
Fun & Info @ Keralites.net
FRANK LAMPARD
Fun & Info @ Keralites.net
WAYNE ROONEY
Fun & Info @ Keralites.net
ASHLEY COLE
Fun & Info @ Keralites.net
OWEN HARGREAVES
Fun & Info @ Keralites.net
THEO WALCOTT

Monday, May 31, 2010

........................?




en kaadhal solla naeram illai
un kaadhal solla thaevai illai
nam kaadhal solla vaarththai illai
uNmai maRaiththaalum maRaiyaadhadi
un kaiyyil saera aengavillai
un thOLil saaya aasai illai
nee pOna pinbu sOgam illai
endru poi solla theriyaadhadi

un azhagaalae un azhagaalae
en veyyil kaalam adhu mazhai kaalam
un kanavaalae un kanavaalae
manam alaipaayum mella kudai seyyum
heyhiyehyeh..

en kaadhal solla naeram illai
un kaadhal solla thaevai illai
nam kaadhal solla vaarththai illai
uNmai maRaiththaalum maRaiyaadhadi

kaattrOdu kai veesi nee paesinaal
endhan nenjOdu puyal veesudhae
vayadhOdum manadhOdum sollaamalae
sila eNNangaL valai veesudhae
kaadhal vandhaalae kaNNOdu dhaan
kaLLaththanam angu kudi yaerumO
konjam nadiththaenadi
konjam thudiththaenadi
indha viLaiyaattai rasiththaenadi

un vizhiyaalae un vizhiyaalae
en vazhi maarum kaN thadumaarum
adi idhu aedhO oru pudhu aekkam
idhu valiththaalum nenjam adhai yaerkkum..heyy..

oru vaarththai paesaamal enai paaradi
andha nimidangaL nillattumae
vaeraedhum ninaikkaamal vizhi moodadi
endhan nerukkangaL thodarattumae
yaarum paarkkaamal enai paarkkiraen
ennai ariyaamal unai paarkkiraen
siru piLLai ena
endhan imaigaL adhu
unnai kaNdaalae kudhikkindradhae

en adhikaalai en adhikaalai
un mugam paarththu dhinam ezha vaeNdum
en andhi maalai en andhi maalai
un madi saaindhu dhinam vizha vaeNdum..
heyley..

en kaadhal solla naeram illai
un kaadhal solla thaevai illai
nam kaadhal solla vaarththai illai
uNmai maRaiththaalum maRaiyaadhadi
un kaiyyil saera aengavillai
un thOLil saaya aasai illai
nee pOna pinbu sOgam illai
endru poi solla theriyaadhadi

മമ്മൂട്ടിക്ക് മഞ്ജുവിന്റെ എഫ്‌ജെ ക്രൂയിസര്‍

ശിക്കാരിയിലൂടെ സാന്‍ഡല്‍വുഡിലും കാലുറപ്പിയ്ക്കുകയാണ് മമ്മൂട്ടി. കന്നഡ സിനിമാ ലോകത്തെ ഏറ്റവും പുതിയ സെന്‍സേഷനുകളിലൊന്നായി മമ്മൂട്ടി ഡബിള്‍ റോളിലെത്തുന്ന ശിക്കാരി മാറിക്കഴിഞ്ഞു. അഭയ് സിംഹ സംവിധാനം ചെയ്യുന്ന സിനിമയെ കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് വന്‍ പ്രാധാന്യമാണ് ബാംഗ്ലൂരിലെ പത്രങ്ങള്‍ നല്‍കുന്നത്. ചിത്രത്തിന്റെ പൂജാവേളയില്‍ ശ്രദ്ധേയമായതും മമ്മൂട്ടിയുടെ സാന്നിധ്യമായിരുന്നു.

മമ്മൂട്ടിയുടെ കന്നഡത്തിലേക്കുള്ള വരവ് ഏറ്റവുമധികം സന്തോഷിപ്പിയ്ക്കുന്നത് പ്രശസ്ത സംവിധായകനും നിര്‍മാതാവുമായ കെ മഞ്ജുവിനെയാണ്. സാന്‍ഡല്‍വുഡ് പ്രേക്ഷകര്‍ക്ക് മുമ്പില്‍ മലയാളത്തിന്റെ പ്രിയതാരത്തെ അവതരിപ്പിയ്ക്കാന്‍ കഴിഞ്ഞതാണ് മഞ്ജുവിനെ സന്തോഷിപ്പിക്കുന്നതത്രേ.

ബാംഗ്ലൂരില്‍ ഷൂട്ടിങ് ലൊക്കേഷനിലും മമ്മൂട്ടിയുടെ താമസസ്ഥലത്തും മികച്ച സൗകര്യങ്ങളാണ് മഞ്ജു ഏര്‍പ്പെടുത്തിയിരിക്കുന്നത്. താരത്തിന് ഒരുവിധ ബുദ്ധിമുട്ടും ഉണ്ടാവരുതെന്ന നിര്‍ബന്ധത്തിലാണ് ഈ നിര്‍മാതാവ്. മമ്മൂട്ടിയ്ക്ക് ബംഗ്ലൂരില്‍ സഞ്ചരിയ്ക്കാനായി തന്റെ ഏറ്റവും പുതിയ ടയോട്ട എഫ്‌ജെ ക്രൂയിസര്‍ വിട്ടുകൊടുത്തിരിയ്ക്കുകയാണ് മഞ്ജു.

സംവിധായന്‍ അഭയ് സിംഹയും തികഞ്ഞ ത്രില്ലിലാണ്. നൂറ് ശതമാനം പെര്‍ഫെക്ഷനോടെ സിനിമയൊരുക്കാനുള്ള ഉറച്ച തീരുമാനത്തിലാണ് യുവസംവിധായകന്‍. ശിക്കാരിയുടെ ഷൂട്ടിങിനായി ഏറെ പണം മുടക്കി ബംഗ്ലൂരില്‍ ഒരു സെറ്റ് നിര്‍മ്മിച്ചിരുന്നു. എന്നാല്‍ സെറ്റുണ്ടാക്കിയതില്‍ ചെറിയൊരു പാളിച്ച കണ്ടെത്തിയ സംവിധായകന്‍ ഷൂട്ടിങ് മാറ്റിവെയ്ക്കുകയും സെറ്റ് പൂര്‍ണമായി അഴിച്ചുപണിയുകയും ചെയ്തു. സെറ്റിലുണ്ടാകുന്ന ചെറിയ പ്രശ്‌നങ്ങള്‍ പോലും മമ്മുക്കയെ  അപമാനിയ്ക്കലാവുമെന്നാണ് സംവിധായകന്‍ കരുതുന്നത്.

ഐപാഡും മമ്മൂട്ടിയുടെ കൈപ്പിടിയില്‍

ഇലക്ട്രോണിക്‌സ് ഗാഡ്ജറ്റുകള്‍ സ്വന്തമാക്കുന്ന കാര്യത്തില്‍ മമ്മൂട്ടിയെ വെല്ലാന്‍ തെന്നിന്ത്യന്‍ സിനിമാലോകത്ത് ചുരുക്കം പേരെയുള്ളൂ. ഏറ്റവും പുതിയ ടെക്‌നോജളി സ്വന്തമാക്കുന്നതും ഉപയോഗിക്കുന്നതുമെല്ലാം താരത്തിനെപ്പോഴും ഹരമാണ്.

ഇപ്പോഴിതാ ആപ്പിളിന്റെ ചരിത്രം സൃഷ്ടിച്ച് ഐപാഡ് സ്വന്തമാക്കിയാണ് ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ പ്രിയതോഴന്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചത്. തെന്നിന്ത്യയില്‍ ആദ്യമായി ഐപാഡ് സ്വന്തമാക്കുന്ന നടന്‍ കൂടിയാണ് മമ്മൂട്ടി. ഇക്കഴിഞ്ഞ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെയാണ് മമ്മൂട്ടി ആപ്പിളിന്റെ ഏറ്റവും പുതിയ ഉത്പന്നമായ ഐപാഡ് കൈപ്പിടിയിലൊതുക്കിയത്.

സാങ്കേതികലോകത്തെ ചെറു ചലനങ്ങള്‍ ആകാംക്ഷയോടെ വീക്ഷിയ്ക്കുന്ന മമ്മൂട്ടി താനിത്തരം ഉത്പന്നങ്ങളും സേവനങ്ങളും ഇഷ്ടപ്പെടുന്നയാളാണെന്നും തുറന്നു പറയുന്നു. വിഷ്വല്‍ മീഡിയത്തിലെ ഏറ്റവും പുതിയ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നു-മമ്മൂട്ടി പറഞ്ഞു.

ഒരു ദശകം മുമ്പെ ഇന്ത്യയില്‍ ഇന്‍ര്‍നെറ്റ് പ്രചാരമാര്‍ജ്ജിച്ചു വരുന്ന കാലത്തെ സ്വന്തമായി വെബ്‌സൈറ്റ് ആരംഭിച്ച നടനായിരുന്നു മമ്മൂട്ടി. ദക്ഷിണേന്ത്യയില്‍ ആദ്യമായി വെബ്‌സൈറ്റ് ആരംഭിച്ച ഈ നടന്‍ ഇന്ന് ഓണ്‍ലോകത്തെ ഏറ്റവും പ്രചാരമേറിയ സോഷ്യല്‍ നെറ്റ് വര്‍ക്കുകളായ ഫേസ്ബുക്ക്, ട്വിറ്റര്‍, ഓര്‍ക്കൂട്ട് എന്നിവയിലെല്ലാം സജീവമാണ്.

Saturday, May 15, 2010

പോക്കിരിരാജ മെഗാഹിറ്റ്----അലക്സാണ്ടര്‍ ദി ഗ്രേറ്റ് ഹിറ്റ്ചാര്‍ട്ടില്‍ അഞ്ചാം ഇടം പിടിച്ചു


പോക്കിരിരാജ കുതിക്കുകയാണ്. ഒപ്പമിറങ്ങിയ സിനിമകളെയെല്ലാം ബഹുദൂരം പിന്നിലാക്കി രാജയും സൂര്യയും പുതിയ വിജയകഥ രചിച്ചുകഴിഞ്ഞു. റിലീസായി ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ മുടക്കുമുതല്‍ തിരിച്ചു പിടിച്ച പോക്കിരിരാജയാണ് ഈ വാരം ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാമത്. ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടുകോടിയിലധികം രൂപയാണ് ഡിസ്ട്രിബ്യൂട്ടര്‍ ഷെയര്‍ വന്നത്. ചിത്രത്തിന് സാറ്റലൈറ്റ് റൈറ്റായി രണ്ടേകാല്‍ കോടി രൂപയാണ് ലഭിച്ചത്. പോക്കിരിരാജ 25 ദിവസം മാത്രം തിയേറ്ററുകളില്‍ കളിച്ചാല്‍ പോലും നിര്‍മ്മാതാവിന് കോടികളുടെ ലാഭമുണ്ടാകുമെന്നാണ് ബോക്സോഫീസ് സൂചന.

മോഹന്‍ലാലിന്‍റെ അലക്സാണ്ടര്‍ ദി ഗ്രേറ്റ് ഹിറ്റ്ചാര്‍ട്ടില്‍ അഞ്ചാം ഇടം പിടിച്ചു. അത്ര നല്ല പ്രതികരണമല്ല ഈ സിനിമ സൃഷ്ടിക്കുന്നത്. പല കേന്ദ്രങ്ങളിലും ആദ്യനാളുകളില്‍ തന്നെ ഹോള്‍ഡോവറാകുകയാണ് ഈ സിനിമ. മുരളി നാഗവള്ളിയുടെ സംവിധാനം നിലവാരമുള്ളതല്ല. റെയ്‌ന്‍ മാന്‍ എന്ന ഇംഗ്ലീഷ് ചിത്രമാണ് അലക്സാണ്ടര്‍ ദി ഗ്രേറ്റിന് ആധാരം എന്നാണ് മനസിലാക്കുന്നത്. പച്ചക്കുതിര, രാജമാണിക്യം തുടങ്ങിയ മലയാള ചിത്രങ്ങളോടും നിഷേധിക്കാനാവാത്ത സാദൃശ്യം ഈ ചിത്രത്തിനുണ്ട്. എന്തായാലും ഒരു ലോംഗ് റണ്‍ അലക്സാണ്ടറിന് അസാധ്യമാണെന്നു തന്നെയാണ് സിനിമാവിദഗ്ധരുടെ വിലയിരുത്തല്‍.

Thursday, May 13, 2010

ബാബ കല്യാണി ഒരു അബദ്ധമായിരുന്നു: മം‌മ്ത

PRO
മോഹന്‍ലാലിന്‍റെ നായികയായി അഭിനയിച്ച ബാബാ കല്യാണി എന്ന ചിത്രം താന്‍ ചെയ്ത വലിയൊരു അബദ്ധമായിരുന്നു എന്ന് നടി മം‌മ്ത. ഈ കാരണം കൊണ്ടാണ് താന്‍ കീര്‍ത്തിചക്രയില്‍ അഭിനയിക്കാതിരുന്നതെന്നും മം‌മ്ത പറയുന്നു.

മലയാളത്തിലെ ഒരു പ്രമുഖ മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് മം‌മ്ത ഇക്കാര്യം പറയുന്നത്.

“മോഹന്‍ലാലിനൊപ്പം ചെയ്ത ബാബാ കല്യാണി വലിയൊരു അബദ്ധമായിരുന്നു. തികച്ചും വേസ്റ്റ്. ഈ കാരണം കൊണ്ടാണ് കീര്‍ത്തിചക്രയിലേക്ക് വിളിച്ചപ്പോല്‍ ഞാന്‍ കൂടുതല്‍ കോണ്‍ഷ്യസ് ആയത്. കീര്‍ത്തിചക്രയില്‍ ആദ്യം എനിക്ക് ഗോപിക ചെയ്ത വേഷമാണെന്ന് പറഞ്ഞിട്ട് പിന്നീട് ലക്‍ഷ്മി ഗോപാലസ്വാമി ചെയ്ത വേഷമാക്കി മാറ്റി. അങ്ങനെയൊരു മാറ്റത്തില്‍ എനിക്ക് താല്‍പ്പര്യം തോന്നിയില്ല” - മം‌മ്ത പറയുന്നു.

തമിഴ്നാട്ടില്‍ ‘മമ്മുക്ക മിമിക്രി’ തരംഗം!

Mammootty
PRO
PRO
തമിഴ്നാട്ടില്‍ എവിടെ മിമിക്രി അവതരിപ്പിച്ചാലും മലയാളികളുടെ പ്രിയതാരമായ മമ്മൂട്ടിയെ അനുകരിക്കുന്ന ഐറ്റമില്ലാതെ പരിപാടി അവസാനിക്കില്ല. എം‌ജിആറെന്ന് അറിയപ്പെട്ടിരുന്ന എം‌ജി രാമചന്ദ്രനും വില്ലന്‍ വേഷങ്ങള്‍ ചെയ്തിരുന്ന എം‌എന്‍ നമ്പ്യാര്‍ക്കും ശേഷം തമിഴ്നാട്ടിലെ മിമിക്രിക്കാര്‍ക്ക് പ്രിയപ്പെട്ട മലയാളി താരമായിരിക്കുകയാണ് മമ്മൂട്ടി. രജനീകാന്തും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിച്ച ‘ദളപതി’ എന്ന സിനിമയിലെ രംഗങ്ങളാണ് മമ്മൂട്ടിയെ അനുകരിക്കാനായി മിമിക്രിക്കാര്‍ ആശ്രയിക്കുന്നത്.

വെറുതെ ഉണ്ടായതല്ല, ഈ ‘മമ്മൂട്ടി മിമിക്രി’ തരംഗം. തമിഴ്നാട്ടില്‍ 2010-ലെ ആദ്യ സൂപ്പര്‍ ഹിറ്റായ തമിഴ്‌പടം എന്ന സിനിമയാണ് മമ്മൂട്ടി തരംഗത്തിന് കാരണം. തമിഴ് സിനിമാരംഗത്തെ പരിഹസിക്കുന്ന ഒരു സിനിമയാണ് തമിഴ്‌പടം. സിനിമയിലെ വിഡ്ഡിത്തരങ്ങളും യുക്തിയില്ലായ്മയും കോര്‍ത്തിണക്കിക്കൊണ്ട് സി‌എസ് അമുദം സംവിധാനം ചെയ്ത തമിഴ്പടത്തില്‍ മമ്മൂട്ടിയെ അനുകരിക്കുന്ന തകര്‍പ്പന്‍ രംഗമുണ്ട്.

നായകന്റെ മര്‍ദ്ദനമേറ്റ് ആശുപത്രിയിലെത്തിയ തന്റെ ഗുണ്ടയെ മമ്മൂട്ടി സന്ദര്‍ശിക്കാന്‍ എത്തുന്ന രംഗമാണ് സിനിമയില്‍ ഉള്‍‌പ്പെടുത്തിയിരിക്കുന്നത്. നല്ല ബാസുള്ള ശബ്ദത്തില്‍ ദളപതിയിലെ മമ്മൂട്ടിയുടെ മാനറിസങ്ങളെ സീനുവെന്ന മിമിക്രി ആര്‍ട്ടിസ്റ്റ് അനുകരിക്കുമ്പോള്‍ തീയേറ്ററുകളില്‍ കരഘോഷം മുഴങ്ങുന്നു.

Tuesday, May 11, 2010

പോക്കിരിരാജ - Pokkiri Raja Review


പോക്കിരിരാജയായി മമ്മൂട്ടി എന്‍‌ട്രി ചെയ്യുന്നതിന് മുമ്പ് അവരുടെ കുറച്ചു പൂര്‍വചരിത്രം. കുന്നത്തുതറവാട്ടിലെ മാധവന്‍ മാഷി(നെടുമുടി വേണു)ന്‍റെ മക്കളാണ് രാജയും സൂര്യയും. കുന്നത്തു തറവാടിന്‍റെ ശത്രുക്കളാണ് പുതിയറക്കാര്‍. ഉത്സവം നടത്തലും കലക്കലുമൊക്കെയാണ് രണ്ടുകുടുംബങ്ങളുടെയും പരിപാടി. പതിവു പോലെ, പുതിയറ തറവാട്ടിലെ ഒരംഗത്തിന്‍റെ മരണവും അതിന്‍റെ ഫലമായി രാജയുടെ നാടുവിടലും. പിന്നീട് മധുര തന്‍റെ താവളമാക്കുന്ന രാജ, പോക്കിരിരാജ(മമ്മൂട്ടി)യായി വളരുന്നു. അവിടെ അയാള്‍ പറയുന്നതാണ് നിയമം. അയാള്‍ക്കുമേലെ ഒരു മാടമ്പിയും ചലിക്കില്ല!

നാട്ടില്‍ എന്താണ് സംഗതി?. രാജയുടെ അനുജന്‍ സൂര്യയും ജ്യേഷ്ഠന്‍റെ പാതയില്‍ തന്നെയാണ്. അടിയും തല്ലും ചട്ടമ്പിത്തരവും. സൂര്യയുടെ ജീവിതമെങ്കിലും നന്നാക്കാനായി മാധവന്‍ മാഷ് അവനെ മകള്‍ രുഗ്മിണിയുടെ ഭര്‍ത്താവ് സുഗുണ(സുരാജ്)ന്‍റെ അടുത്തേക്ക് അയക്കുന്നു. സുഗുണന്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടറാണ്. അവിടെ കുഴപ്പങ്ങള്‍ക്കുമേല്‍ കുഴപ്പങ്ങളാണ് സൂര്യയെ കാത്തിരുന്നത്. അവന്‍ സിറ്റി പൊലീസ് കമ്മീഷണ(സിദ്ദിഖ്)റുടെ മകള്‍ അശ്വതി(ശ്രേയ സരണ്‍)യുമായി പ്രണയത്തിലാകുന്നു. പൊലീസ് കള്ളക്കേസില്‍ കുടുക്കി അവനെ അറസ്റ്റ് ചെയ്യുന്നു.

സിനിമ തുടങ്ങി ഒരുമണിക്കൂര്‍ കഴിഞ്ഞിട്ടും മമ്മൂട്ടിയെ കാണാതെ വിഷമിച്ച പ്രേക്ഷകരെ ആവേശം കൊള്ളിച്ച് ഇടിമിന്നല്‍ പോലെയാണ് അയാള്‍ എത്തിയത്. രാജ! ശത്രുക്കള്‍ക്കും മിത്രങ്ങള്‍ക്കും പോക്കിരിരാജ! “ഞാന്‍ രാജ. ഞാനും സൂര്യയും രണ്ടല്ല. ഒന്നാണ്. ഒരു തന്തയ്ക്ക് പിറന്ന മക്കള്‍” - എതിരാളിയുടെ നെഞ്ചുംകൂട് ഇടിച്ചുതകര്‍ത്ത് അയാള്‍ പറഞ്ഞു. അനുജന്‍റെ രക്ഷയ്ക്ക് വേണ്ടി പോക്കിരിരാജ കളത്തിലിറങ്ങുകയാണ്.

പിന്നീടുള്ള രംഗങ്ങളുടെ എരിവും ചൂടും കണ്ടനുഭവിക്കുക തന്നെ വേണം. ആദ്യപകുതിയുടെ ആദ്യഭാഗങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന പൃഥ്വിയുടെ കൈയില്‍ നിന്ന് സിനിമയുടെ കടിഞ്ഞാണ്‍ മമ്മൂട്ടി ഏറ്റെടുക്കുകയാണ്. തുടര്‍ന്നൊരു പടയോട്ടമാണ്. ഓരോ സീനിലും ഓരോ ഷോട്ടിലും മമ്മൂട്ടിയുടെ താരപ്രകടനം. അടി, ഡാന്‍സ്, ഡയലോഗ്..ആരാധകര്‍ക്ക് എന്തുവേണമോ അതെല്ലാം. നവാഗതനായ വൈശാഖ് ഒരുക്കിയ പോക്കിരിരാജ മെഗാവിജയമാകും എന്നതിന് സിനിമകണ്ട ആര്‍ക്കും രണ്ടഭിപ്രായമില്ല.

പഞ്ച് ഡയലോഗുകള്‍ക്ക് നല്‍കിയ പ്രത്യേക ആംഗിളുകള്‍ ശ്രദ്ധേയം. “വെറുതെ മസില്‍ കാണിച്ചു നടന്നാല്‍ പോരാ മോനേ... അഭിനയം മുഖത്തുവരണം” എന്ന് മമ്മൂട്ടി പൃഥ്വിരാജിന്‍റെ മുഖത്തുനോക്കി കാച്ചുന്ന ആ ഡയലോഗില്‍ തിയേറ്റര്‍ ഇളകിമറിയുകയാണ്. ആ ഡയലോഗിന്‍റെ ഇഫക്ട് മിനിറ്റുകളോളം തിയേറ്ററില്‍ കാണാമായിരുന്നു. പിന്നീടൊന്ന് “അനിയനാണെന്നതൊക്കെ ശരിതന്നെ, അണ്ണന്‍ തോല്‍ക്കുന്നത് ഞങ്ങള്‍ ഫാന്‍സിന് സഹിക്കില്ല!” 

ഞെട്ടിക്കാന്‍ X‍2;

5000 രൂപയാണ് എക്സ് 2 ന്റെ വില. 5 മെഗാപിക്സല്‍ ക്യാമറ, വിഡിയോ റെക്കോര്‍ഡര്‍ 16 ജിബി മെമ്മറി (മൈക്രോ എസ്ഡി കാര്‍ഡ് പോര്‍ട്ട്) എന്നിവയാണ് അമ്പരപ്പിക്കുന്ന ആകര്‍ഷണങ്ങള്‍. ബ്ളൂടൂത്ത് 2.1, യുഎസ്ബി 2.0, നോക്കിയ എസ് 40 ഓപ്പറേറ്റിങ് സിസ്റ്റം, 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക്, 2.2 ഇഞ്ച് ക്യുവിജിഎ സ്ക്രീന്‍, 81 ഗ്രാം ഭാരം എന്നിവയാണ് പ്രധാന സവിശേഷതകള്‍. ഡ്യുവല്‍ സ്പീക്കേഴ്സ്, എംപിത്രി പ്ളേയര്‍, പ്രത്യേക മ്യൂസിക് കീ, എഫ്എം സ്റ്റീരിയോ എന്നിവയും എടുത്തു പറയേണ്ടതു തന്നെ. ആദ്യകാഴ്ചയില്‍ തന്നെ ഹഠാദാകര്‍ഷിക്കപ്പെടുന്ന രൂപസൌന്ദര്യം.
എക്സ് ടുവിന്റെ മറ്റ് വിശേഷങ്ങള്‍: ഫോണ്‍ മെമ്മറി 48 എംബി, മൈക്രോ യുഎസ്ബി പോര്‍ട്ട്, ബ്ളാക്ക്, റെഡ്, സില്‍വര്‍ ബ്ളൂ നിറങ്ങളിലാണ് ഫോണ്‍ വിപണിയിലേക്കു വലതുകാല്‍ വയ്ക്കാനിരിക്കുന്നത്. ഹോം സ്ക്രീനില്‍ നിന്നു നേരിട്ട് ഫേസ്ബുക്ക്, ഇമെയില്‍, ഇന്‍സ്റ്റന്റ് മെസ്സേജിങ് ആക്സസ്, നോക്കിയയുടെ ഒവി സ്റ്റോറിലേക്കു നേരിട്ട് ആക്സസ് എന്നിവയും ശ്രദ്ധേയം തന്നെ. ഇന്നലെ അവതരിപ്പിച്ച ഫോണ്‍ ജൂണ്‍ മുതല്‍ വിപണിയില്‍ ലഭ്യമാകുമെന്ന് കമ്പനി പ്രതിനിധികള്‍ അറിയിച്ചു.

മമ്മൂട്ടി, ലാല്‍, ജയറാം പോരാട്ടം വെള്ളിയാഴ്ച

മമ്മൂട്ടി, ലാല്‍, ജയറാം പോരാട്ടം വെള്ളിയാഴ്ച ...
മമ്മൂട്ടിയുടെ പോക്കിരിരാജ, മോഹന്‍ലാലിന്‍റെ അലക്സാണ്ടര്‍ ദി ഗ്രേറ്റ്, ജയറാമിന്‍റെ ‘കഥ തുടരുന്നു’ എന്നീ ചിത്രങ്ങള്‍ വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തും. എന്നാല്‍... ബി, സി ക്ലാസുകളില്‍ ‘പോക്കിരിരാജ’ റിലീസ് ചെയ്യാന്‍ ശ്രമം നടന്നിരുന്നു. ഇതിനിടെയാണ് മന്ത്രി ചര്‍ച്ച നടത്തിയതും പ്രശ്നങ്ങള്‍ പരിഹരിച്ചതും. നവാഗതനായ വൈശാഖ്...
malayalam.webdunia.com/entertainment/film/cinemanews/1005/06/110050604... - 2594.00kb
അലക്സാണ്ടര്‍ ദി ഗ്രേറ്റ്  റിലീസ് ആയോ ? ആരും ഒന്നും  പറഞ്ഞു കേട്ടില്ല

Monday, May 10, 2010

ആരാണ് പോക്കിരിരാജ?



പ്രേക്ഷകരെ ഞെട്ടിക്കുന്ന മാനറിസവുമായി മമ്മൂട്ടി എത്തുന്നു. യുവ സംവിധായകന്‍ വൈശാഖ് ഒരുക്കുന്ന പോക്കിരിരാജയിലാണ് മമ്മൂട്ടി പ്രേക്ഷകരെ ഹരം കൊള്ളിക്കുന്ന പോക്കിരി-രാജയായി എത്തുന്നത്. രാജ ഇന്ന് മധുരയിലെ കൗണ്ടറാണ്. ആ വാക്കിനും നോക്കിനുമപ്പുറം ഒന്നും നടക്കില്ല. ഒരു പ്രത്യേക സാഹചര്യത്തില്‍ തന്റെ സാമ്രാജ്യമായ മധുരയില്‍ നിന്ന് രാജ കൊച്ചിയില്‍ എത്തി. അതിനു പിന്നില്‍ രാജയ്ക്ക് ചില ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു.

മമ്മൂട്ടി ഏറെ രസകരമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജും ശ്രേയാശരണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മമ്മൂട്ടിയും യുവതാരങ്ങളും ചേര്‍ന്ന ഒരു അടിപൊളി ഗാനസീനാണ് വൈശാഖ് ആദ്യം ചിത്രീകരിച്ചത്. കമലഹാസന്‍, രജനീകാന്ത്, വിക്രം, വിജയ് എന്നിവരുടെ ചിത്രങ്ങളില്‍ നൃത്തസംവിധാനം നിര്‍വ്വഹിച്ച ഷോബിപോള്‍ രാജാണ് ചിത്രത്തിനു വേണ്ടി മമ്മൂട്ടിക്ക് ചുവടുകള്‍ ഒരുക്കുന്നത്. 



പോക്കിരിരാജയുടെ ലോകം
ട്വന്റി 20 എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍, ഞാന്‍ ജോഷിസാറിന്റെ അസിസ്റ്റന്റായി വര്‍ക്ക് ചെയ്യുന്നതിനിടയിലാണ് ഈ പ്രൊജക്ട് പ്ലാന്‍ ചെയ്തത്. ജോണി ആന്റണിയുടെ സഹ സംവിധായകനായാണ് ഞാന്‍ സിനിമയില്‍ എത്തിയത്. ഞാന്‍ വര്‍ക്ക് ചെയ്ത ചിത്രങ്ങളില്‍ ഭൂരിഭാഗവും സിബി-ഉദയന്‍ ടീമിന്റെ തിരക്കഥയുള്ള ചിത്രങ്ങളായിരുന്നു. ആ തിരക്കഥാകൃത്തുക്കളുമായുള്ള ബന്ധം ഈ പ്രൊജക്ടില്‍ എത്തുന്നതിന് എനിക്ക് ഏറെ ഗുണം ചെയ്തു.

ഈ ചിത്രത്തിന്റെ കഥ എത്തുന്നതിന് മുന്‍പ്, ചിത്രത്തിന്റെ ടൈറ്റിലായിരുന്നു ഞങ്ങളുടെ മനസ്സില്‍ എത്തിയത്. അതിനുശേഷം 'പോക്കിരിരാജ' എന്ന ടൈറ്റില്‍ കേന്ദ്രീകരിച്ച് ഞങ്ങള്‍ തുടങ്ങി. തുടര്‍ന്ന് രണ്ട് സഹോദരങ്ങളുടെ കഥ പറയാം എന്ന ചിന്തയില്‍ എത്തി.
സിബി-ഉദയന്‍ ടീമാണ് ഈ ചിത്രത്തിന്റെ കഥ മമ്മൂക്കയോട് പറഞ്ഞത്. ആരാണ് ചിത്രം ഡയറക്ട് ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ എന്റെ പേര് പറഞ്ഞു. മമ്മൂക്കയ്ക്ക് പെട്ടെന്ന് എന്നെ ഓര്‍മ വന്നില്ല. എന്നോട് വന്നു കാണാന്‍ പറഞ്ഞു. കണ്ടപ്പോള്‍ മമ്മൂക്ക എന്നോട് പറഞ്ഞു: ''ഇയാളായിരുന്നോ... തനിക്ക് ഒരു ഡേറ്റ് തരണമെന്ന് ഞാന്‍ നേരത്തെ കരുതിയതായിരുന്നു.''
മമ്മൂക്കയെ മീറ്റ് ചെയ്ത ദിവസംതന്നെ ഞങ്ങള്‍ ആ പ്രൊജക്ട് ഫിക്‌സ് ചെയ്തു. മമ്മൂക്കയാണ് അനിയന്‍ കഥാപാത്രമായി പൃഥ്വിരാജിനെ സജസ്റ്റ് ചെയ്തത്. ആ സമയം ഞാന്‍ ജോഷി സാറിന്റെ കൂടെ 'റോബിന്‍ഹുഡി'ല്‍ വര്‍ക്ക് ചെയ്യുകയായിരുന്നു. കഥ ഞാന്‍ പൃഥ്വിരാജിനോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിനും ഏറെ ഇഷ്ടമായി. രണ്ടുപേര്‍ക്കും സബ്ജക്ട് ഇഷ്ടപ്പെട്ടപ്പോള്‍ എല്ലാം എളുപ്പമായി.


Monday, April 5, 2010

hai everybody..........

ഹായ്, എന്താടാ ആര്‍ക്കും  ഒരു അനക്കവും ഇല്ലല്ലോ?
എന്ത് പറ്റി....ഇനി ഇതിലും പെമ്പിള്ളാരെ ഇട്ടാലെ നീ ഒക്കെ പോസ്റ്റ്‌  അയക്കു എന്നുണ്ടോ?  Bloody  ഭൂള്സ്.......